പേജുകള്‍‌

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ചിലര്‍ ഭൂമിയില്‍ ജീവിക്കും ഒരായുസ്സ് ' ഐശ്വാര്യത്തോടെ സന്തോഷത്തോടെ

ചിലര് ഭൂമിയില് ജീവിക്കും ഒരായുസ്സ് '
ഐശ്വാര്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ .
പ്രതാപം കൊടുമുടിയില് എത്തിനില്ക്കുംബോഴും അതിനെല്ലാം ഹേതുവായവന് ഒറ്റക്ക് അലയുന്നുണ്ടാവും അകലങളില്,ബന്തങളുടെ ഉയര്ച്ചകണ്ടവന് സന്തോഷിക്കുമെങ്കിലും അവന് പ്രതീക്ഷ അര്പ്പിച്ചവര് മറന്നുതുടങീട്ടുണ്ടാവും.
കാലങള് ഓര്മ പുതുക്കി നല്കുംബോള് 'കണ്ണീരായിരിക്കും കൂട്ടിന്.! ആ സമയത്തവര് ചിന്തിക്കും,
ഞാന് എന്തിന് ജനിച്ചു,?ആര്ക്ക് വേണ്ടി ജീവിച്ചു.?!
``മനുഷ്യന് ശരീരവും സംബ്ബത്തും കൂടുംബ്ബോള് -മനുഷ്യത്വം അവിടെ കുറയും ''
ഈ സത്യമവന് മനസ്സിലാക്കുബോള് ,
കരച്ചിലിെന്റ ശബ്ദം കേള്ക്കാനുളള കഴിവ് കൂട്ട് കുടുംബ ബന്തങള്ക്ക് നഷ്ടമായിപോയിട്ടുണ്ടാവും.!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ